Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കുട്ടനാട്ടിൽ കായൽ നികത്തി നൂറുമേനി വിളയിച്ച ജോസഫ് മുരിക്കൻ എന്ന ഇതിഹാസം

Agri TV Desk by Agri TV Desk
February 16, 2023
in അറിവുകൾ
77
SHARES
Share on FacebookShare on TwitterWhatsApp

ജലനിരപ്പിന് താഴെ കൃഷി ചെയ്യുന്ന രീതി നമ്മുടെ കുട്ടനാട്ടിലും പിന്നെ ഹോളണ്ടിലും മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ ഹോളണ്ട് എന്ന വിളിപ്പേര് കുട്ടനാടിന് ലഭിച്ചത്. എന്നാൽ ഇങ്ങനെയൊരു വിളിപ്പേര് കുട്ടനാടിന് ലഭിക്കാൻ കാരണമായ ഒരു ഇതിഹാസ നായകനുണ്ട്, ജോസഫ് മുരിക്കൻ. 1940കളിലെ യുദ്ധാനന്തര കാലഘട്ടത്തിൽ കുട്ടനാട് പ്രദേശത്ത് അരിക്ഷാമം രൂക്ഷമായിരുന്നു. ഇക്കാലഘട്ടത്തിൽ വേമ്പനാട്ടുകായലിന്റെ മധ്യത്തിൽ ഭൂമി ഉണ്ടാക്കി നെൽകൃഷി ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.

സാമ്പത്തികമായി ഉയർന്ന തട്ടിൽ ഉണ്ടായിരുന്ന ജോസഫ് മുരിക്കൻ കുട്ടനാട്ടുകാർക്ക് അവർ സ്നേഹപൂർവ്വം വിളിക്കുന്ന അച്ചായൻ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൻറെ തുടക്കത്തിൽ പുറനാട്ടിൽ നിന്ന് കുട്ടനാട്ടിലേക്ക് അരിയും ഗോതമ്പും ഒന്നും വരാതെയായി. അന്നത്തെ മഹാരാജാവ് ചിത്തിര തിരുനാൾ കായൽ കുത്തി കൃഷി ഇറക്കാൻ ആഹ്വാനം ചെയ്തു. കായലിൽ കുത്തിയെടുക്കുന്ന ഭൂമിക്ക് അഞ്ച് വർഷത്തേക്ക് കരം കൊടുക്കണ്ട എന്ന ഉറപ്പും നൽകി. അങ്ങനെ മുരുക്കുംമൂട്ടിൽ ജോസഫ് കായലിൽ കൃഷി ഇറക്കാൻ ഒരുങ്ങി. 3000ത്തിലധികം ആളുകളുടെ സഹായത്തോടെ കായലിൽ വേലിക്കെട്ടുകൾ ഉണ്ടാക്കി ചതുപ്പ് നിറച്ച് വെള്ളം വറ്റിച്ച് കൃഷിയിറക്കി. അങ്ങനെ 1941 ന്റെ തുടക്കത്തിൽ വേമ്പനാട്ട് കായലിനെ നടുക്ക് കൃഷിഭൂമി ഒരുങ്ങി. ചിത്തിരകായലിലും, മാർത്താണ്ഡ കായലിലും, റാണി കായലിലും നൂറുമേനി വിളഞ്ഞു. അദ്ദേഹത്തിൻറെ കഠിനാധ്വാനത്തിന്റെ കഥകൾ കേട്ട് കുട്ടനാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നെഹ്റുവും മകൾ ഇന്ദിരാഗാന്ധിയും വരെ എത്തി.

1974 ഡിസംബർ 9ന് അദ്ദേഹം വിടവാങ്ങുമ്പോൾ മഹാരാജാവ് ചിത്തിര തിരുനാൾ ഇങ്ങനെ കുറിച്ചു “സാഹസികനും കഠിനധ്വാനിയുമായ മുരുക്കംമൂട്ടിൽ തൊമ്മൻ ജോസഫ് രണ്ടാം ലോകമഹായുദ്ധാനന്തരകാലത്ത് തിരുവിതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവിതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച മഹത് വ്യക്തിയാണ് ”

എന്നാൽ ജോസഫ് മുരിക്കൻ എന്ന ഇതിഹാസത്തെ കുറിച്ച് പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒരു കൂടി ഒരു കാര്യം കൂടി ഓർമിപ്പിക്കേണ്ടതുണ്ട്. കുട്ടനാട്ടിൽ നടന്ന രാഷ്ട്രീയ മത്സരങ്ങളും, വിപ്ലവ പാർട്ടികളുടെ അധികാരവും വന്നപ്പോൾ 1972ൽ മുരിക്കൻ പാടങ്ങൾ സർക്കാർ ഏറ്റെടുത്ത് കൃഷി ചെയ്തു.എന്നാൽ കൃഷിയിൽ സമ്പൂർണ്ണമായ വിജയം കൈവരിക്കാൻ സർക്കാരിന് സാധിച്ചില്ല…

Tags: joseph murikkankuttnad history
Share77TweetSendShare
Previous Post

ഔഷധസസ്യങ്ങളുടെ കലവറയാണ് ഈ വീട്ടുമുറ്റം

Next Post

ഹൈഡ്രജൻ പെറോക്സൈഡിന് (H2O2) കൃഷിയിൽ എന്ത്‌ കാര്യം?

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

ഹൈഡ്രജൻ പെറോക്സൈഡിന് (H2O2) കൃഷിയിൽ എന്ത്‌ കാര്യം?

Discussion about this post

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies